Saturday, August 1, 2009

പ്രതീക്ഷിക്കുന്ന മരണത്തിനുവേണ്ടി

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അതോ അതിനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണോ എന്നറിയില്ല, തിരുവനന്തപുരത്ത്‌ വച്ച്‌ കാന്‍സര്‍ രോഗവിദഗ്ദരുടെ ഒരു അന്താരാഷ്ട്രസമ്മേളനം നടക്കുകയുണ്ടായി.വിദേശത്തുനിന്നുള്ള ഒരു പ്രതിനിധി നടത്തിയ അഭിപ്രായം അന്ന് ശ്രദ്ധേയമായി.കേരളത്തിലെ കാന്‍സര്‍ രോഗികളുടേയും അവരുടെ ഉറ്റവരുടേയും വല്ലാത്ത അവസ്ഥയെപ്പറ്റിയാണ്‌ അഭിപ്രായപ്പെട്ടത്‌.കാന്‍സര്‍ മാരകമായ രോഗവും രോഗിയുടെ അവസാനകാലം ദയനീയവും വേദനാജനകവുമാണ്‌.വേദനയകാറ്റാന്‍ മയക്കുമരുന്നുചേര്‍ത്ത മരുന്നുകളാണ്‌ ഈ സമയത്ത്‌ നല്‍കുന്നത്‌.രോഗി സുഖം പ്രാപിക്കില്ലന്ന് നല്ല നിശ്ചയമുണ്ടെങ്കിലും എല്ലാം വിറ്റുപറക്കി...
Read More

© 2025 സൂപ്പര്‍മാര്‍ക്കറ്റ്‌, AllRightsReserved.

Designed by ScreenWritersArena